ബലൂൺ
അടുക്കളയിൽ നിന്നുയരുന്ന പരാതികളുടെ ശബ്ദം കേട്ടില്ലെന്നു നടിച്ച് അയാൾ തന്റെ സഞ്ചിയും തൂക്കി തെരുവിലേക്കിറങ്ങി. പിറകെ ഓടി വന്ന മകളുടെ നെറ്റിയിൽ ഒരു ഉമ്മ നൽകി അയാൾ തെരുവിൻറെ പ്രഭാത തിരക്കിൽ എങ്ങോ മറഞ്ഞു. കയ്യിലെ പഴകിയ സഞ്ചിയും, നീളമുള്ള ഒരു കോലും അയാളെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാക്കി. കവലയിൽ നിന്നും ഇന്നും ബസ് കേറിയ അയാളെ കണ്ട് കണ്ടക്ടർ പരിചയത്തിൻറെ പുഞ്ചിരി തൂകി ചോദിച്ചു “ബേബിയെ, എങ്ങോട്ടേക്കാ ഇന്ന് ?” “നമ്മുടെ നെല്ലുവേലി പള്ളിയില് പെരുന്നാൾ അല്ലേ,...CONTINUE READING
Recent Comments