Category / Poems

എന്റെ നാട്

എന്റെ നാട്, എന്റെ മണ്ണ്, സ്നേഹത്തിന്റെ തണലിൽ പറന്നു, നിന്ന സ്മൃതികൾ എന്റെ ഹൃദയത്തിൻ മന്ദാരമരങ്ങൾ പോലെ. നിറപറയുന്ന പാടങ്ങൾ, പറയാത്ത നാടൻവഴികൾ, നിന്റെ മണൽമിഴി കടലുകൾ, എന്നെ തേടിയുള്ള കാത്തിരിപ്പുകൾ. കുറുമാട് പൂക്കുന്ന കാടുകൾ, കുന്നിൻതരികളെ മോടിയുള്ള മണവീണ, പൂക്കൾ നിന്റെ ചന്തങ്ങൾ, എന്നെ ഓർമ്മിപ്പിക്കുകയാണ്. നിന്റെ പ്രണയമഴയിലും, കാതോർത്ത് നിന്നിലാവും, എന്റെ ഉച്ചാഴ്‌ചകളും, പെരുമഴയോളം നീളും. എന്റെ നാടിന്റെ ഗന്ധം, എന്നെ തേടി വരും, നിന്റെ മണ്ണിൽ നിന്നും ദൂരെയെങ്കിലും, നിന്നെ സ്നേഹിച്ചു ഞാൻ...CONTINUE READING
Share:
Category:Poems

രാത്രിമഴ – സുഗതകുമാരി

രാത്രിമഴ,ചുമ്മാതെകേണും ചിരിച്ചുംവിതുമ്പിയും നിര്‍ത്താതെപിറുപിറുത്തും നീണ്ടമുടിയിട്ടുലച്ചുംകുനിഞ്ഞിരിക്കുന്നോരുയുവതിയാം ഭ്രാന്തിയെപ്പോലെ. രാത്രിമഴ,മന്ദമീ-യാശുപത്രിക്കുള്ളി-ലൊരുനീണ്ട തേങ്ങലാ-യൊഴുകിവന്നെത്തിയീ-ക്കിളിവാതില്‍വിടവിലൂ-ടേറേത്തണുത്തകൈ-വിരല്‍ നീട്ടിയെന്നെ –തൊടുന്നൊരീ ശ്യാമയാംഇരവിന്‍റെ ഖിന്നയാം പുത്രി. രാത്രിമഴ,നോവിന്‍ഞരക്കങ്ങള്‍ ഞെട്ടലുകള്‍,തീക്ഷ്ണസ്വരങ്ങള്‍പൊടുന്നനെയൊരമ്മതന്‍ആര്‍ത്തനാദം!………ഞാന്‍നടുങ്ങിയെന്‍ ചെവിപൊത്തി-യെന്‍ രോഗശയ്യയി-ലുരുണ്ടു തേങ്ങുമ്പൊഴീ-യന്ധകാരത്തിലൂ-ടാശ്വാസ വാക്കുമാ-യെത്തുന്ന പ്രിയജനം പോലെ. ആരോ പറഞ്ഞുമുറിച്ചു മാറ്റാം കേടു-ബാധിച്ചോരവയവം;പക്ഷെ,കൊടും കേടുബാധിച്ച പാവം മനസ്സോ? രാത്രിമഴ,പണ്ടെന്‍റെസൗഭാഗ്യരാത്രികളി-ലെന്നെച്ചിരിപ്പിച്ചകുളിര്‍കോരിയണിയിച്ച,വെണ്ണിലാവേക്കാള്‍പ്രിയംതന്നുറക്കിയോ-രന്നത്തെയെന്‍ പ്രേമസാക്ഷി. രാത്രിമഴ,-ഇന്നെന്‍റെരോഗോഷ്ണശയ്യയില്‍,വിനിദ്രയാമങ്ങളി-ലിരുട്ടില്‍ തനിച്ചു കര-യാനും മറന്നു ഞാ-നുഴലവേ,ശിലപോലെ-യുറയവേ ദുഃഖസാക്ഷി. രാത്രിമഴയോടു ഞാന്‍പറയട്ടെ,നിന്‍റെശോകാര്‍ദ്രമാം സംഗീത-മറിയുന്നു ഞാന്‍;നിന്‍റെ-യലിവും അമര്‍ത്തുന്നരോഷവും,ഇരുട്ടത്തുവരവും,തനിച്ചുള്ളതേങ്ങിക്കരച്ചിലുംപുലരിയെത്തുമ്പോള്‍മുഖം തുടച്ചുള്ള നിന്‍ചിരിയും തിടുക്കവുംനാട്യവും ഞാനറിയും;അറിയുന്നതെന്തുകൊ-ണ്ടെന്നോ?സഖീ,ഞാനു-മിതുപോലെ, രാത്രിമഴപോലെ. – സുഗതകുമാരി ഒരുപാട്‌ ഹൃദയങ്ങളെ തോട്ടുണര്‍ത്തിയ സാന്ത്വനത്തിന്റെ ഒരു കരസ്പർശം മണ്മറയുമ്പോൾ, ഇല്ല...CONTINUE READING
Share:
Category:Poems

ഒരു വട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന

ഒരു വട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാനെല്ലി മരമൊന്നുലുത്തുവാന്‍ മോഹം. അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍ ചെന്നെടുത്ത്‌ അതിലൊന്നു തിന്നുവാന്‍ മോഹം സുഖമെഴും കയ്പ്പും പുളിപ്പും മധുരവും നുകരുവാനിപ്പോഴും മോഹം തൊടിയിലെ കിണര്‍വെള്ളം കോരിക്കുടിച്ചെന്തു മധുരമെന്നോതുവാന്‍ മോഹം എന്തു മധുരമെന്നോതുവാന്‍ മോഹം ഒരുവട്ടം കൂടിയാപ്പുഴയുടെ തീരത്തു വെറുതെയിരിക്കുവാന്‍ മോഹം വെറുതെയിരുന്നോരാക്കുയിലിന്റെ പാട്ടുകേട്ടെതിര്‍പാട്ടു പാടുവാന്‍ മോഹം അതുകേള്‍ക്കെയുച്ചത്തില്‍ കൂകും കുയിലിന്റെ ശ്രുതി പിന്തുടരുവാന്‍ മോഹം ഒടുവില്‍ പിണങ്ങി പറന്നുപോം പക്ഷിയോടു അരുതേയെന്നോതുവാന്‍ മോഹം വെറുതേയീ മോഹങ്ങള്‍...CONTINUE READING
Share:
Category:Poems
15 49.0138 8.38624 1 1 3000 1 https://blog.rvnair.in 300 0
error: Content is protected !!